22 മാര്‍ച്ച് 2010 നു വിവാഹിതനാകുന്ന ഒരു സഹപ്രവര്‍ത്തകന്റെ തരളിതമായ മനസിന്റെ വിഹ്വലതകള്‍ കണ്ടു മനസ്സലിഞ്ഞു എന്റെ അകതാരില്‍ മൊട്ടിട്ട ഒരു പൈങ്കിളി (കവിത )
കാത്തിരിക്കാന്‍ ഒരു വസന്തം ......
കത്തിരിപൂ സഖി നിനക്കായ് മാത്രം
ഓര്‍മകളില്‍ നീ മാത്രമായ് ......
എന്‍ മനം കൊതിപൂ നിന്‍ കിളി കൊഞ്ചല്‍ നിറയാന്‍
എന്‍ ഹൃദയം തുടിപൂ നിന്‍ കാലൊച്ച കേള്‍ക്കാന്‍
എന്‍ കണ്കള്‍ തുടിപൂ നിന്‍ പുഞ്ചിരി കാണാന്‍
ഓര്‍മകളില്‍ നീ മാത്രമായ് ...... സഖി
കത്തിരിപൂ ഞാന്‍ നീ വരും വസന്തത്തിനായ് ......
കുറിപ്പ് : ടിയാന്‍ ചിലപ്പോള്‍ ശുന്യതിയിലേക്ക് നോക്കി സംസാരിക്കയും പൊട്ടിചിരിക്കുന്നതായും കാണപെടുന്നു. ഈ കവിത ഞാന്‍ അദേഹത്തിന് ഒരു സമ്മാനമായ് കൊടുത്തു. യഥാര്‍ത്ഥ കവിതയിലെ എല്ലാ വരികളും പ്രസിദ്ധീകരിച്ചിട്ടില്ല .
2010 ഫെബ്രുവരി 11, വ്യാഴാഴ്‌ച
2009 നവംബർ 21, ശനിയാഴ്‌ച
ഷാര്‍ജ ഷേക്ക് വിത്ത് ഐസ്ക്രീം
മഴയത്ത് ഒരു കൊച്ചു കുഞ്ഞിനേയും പേറി ഭിക്ഷയാചിക്കുന്ന ആ സ്ത്രീയെ കണ്ടില്ലെന്നു വരുത്തി അവന്‍ ഒരു കൂള്‍ ബാറിലേക്ക് കടന്നുചെന്ന് 35 രൂപയുടെ ഒരു ഷാര്‍ജ ഷേക്ക് വിത്ത് ഐസ്ക്രീം നുണഞ്ഞു... അവന്റെ മനസ്സാകെ തണുത്തു .
2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച
ഓര്‍മ്മകള്‍
മറന്നെന്നുകരുതി, മരിച്ചെന്നുകരുതി മനസ്സിനെ മെരുക്കി മയങ്ങാന്‍ ശ്രമികുമ്പോള്‍ മറക്കാതെ, മരിക്കാതെ മമ മനസ്സിനെ മഥിക്കുന്നതെന്തേ നീ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
